Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
ലോകം ചെറിയ പെരുന്നാൾ ആഘോഷിച്ചു.
വാക്സിനേഷൻ ലഭിച്ചവർക്ക് ഇന്നുമുതൽ സമ്പർക്കത്തിൽ ഏർപ്പെടാം: ഏപ്രിൽ 12 മുതൽ കൂടുതൽ ഇളവുകൾ
കോവിഡ് രണ്ടാം തരംഗം: കൂടുതൽ കൗണ്ടികളിൽ ലോക്ക് ഡൗൺ സാധ്യത: ഇന്ന് 430 പുതിയ കേസുകൾ: റിസ്ക് ഗ്രൂപ്പിൽപ...
വീടിനകത്ത് ഏറ്റവും ഉയരം കൂടിയ കറിവേപ്പ്: അയർലണ്ടിൽ വിജയഗാഥ രചിച്ച് മലയാളി.
Share this