അയർലൻഡ്: കഴിഞ്ഞ മേയിൽ കൗണ്ടി മീത്തിലെ ഒരു വീട്ടിൽ മുപ്പത് പേരുടെ പാർട്ടി സംഘടിപ്പിച്ച കുറ്റത്തിന് മുൻനിര ജീവനക്കാരികൂടിയായ ( frontline ) ഭാര്യക്കും ഭർത്താവിനും 1000 യൂറോ വീതം പിഴ ചുമത്തി ട്രിം ജില്ലാ കോടതി വിധി. പോളണ്ട് സ്വദേശികളാണ് ഇരുവരും. ഗാർഡാ ഇവരുടെ വീട്ടിലെത്തുമ്പോൾ 30 പേരെയാണ് പാർട്ടിയുടെ ഭാഗമായി കണ്ടെത്തിയത്. അന്നേ ദിവസം ഒട്ടേറെ ഹൗസ് പാർട്ടികൾ നടന്നിരുന്നതായി ഇവരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല.
Kerala Globe News
Related posts:
റീഫണ്ടുകൾ ശരവേഗത്തിൽ നൽകി എമിറേറ്റ്സ്: എന്നിട്ടും പണം ലഭിക്കാതെ ഉപഭോക്താക്കൾ
ലോക പ്രശസ്തരായ 10 ഐറിഷ് പ്രതിഭകൾ: ഇവരിൽ ആരെയൊക്കെ നിങ്ങൾക്കറിയാം?
ഈ ആപ്പുകൾ ഫോണുകളിൽ നിന്നും ഉടൻ നീക്കം ചെയ്യുക. ആൻഡ്രോയ്ഡ് യൂസേഴ്സിന് ഗൂഗിളിന്റെ മുന്നറിയിപ്പ്.
കോർക്കിൽ ഐറിഷ് കൗമാരക്കാരന് സാരമായി കുത്തേറ്റ സംഭവം: ആഫ്രിക്കൻ കൗമാരക്കാർക്കെതിരെ ജനരോക്ഷം.
അയർലണ്ടിലേക്ക് വരുവാനിരിക്കുന്ന നഴ്സുമാരുടെ ശ്രദ്ധക്ക്: NMBI DECISION LETTER കാലാവധി 6 മാസത്തേക്ക് ക...