Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
ടിക്കറ്റ് റീഫണ്ടിന് സർവീസ് ചാർജ്ജ് : ചില ട്രാവൽ ഏജൻസികൾ വിവാദത്തിൽ: പ്രതികരണങ്ങളുമായി നിരവധിപേർ.
ബി.ജെ.പി.യെ പൂട്ടി കേരളത്തിന്റെ ക്യാപ്റ്റൻ: മിന്നും ജയവുമായി രണ്ടാമൂഴത്തിലേക്ക്
അയർലണ്ടിൽ ആദ്യമായി ഫിഷിംഗ് ബോട്ട് സ്വന്തമാക്കി മലയാളി: ആർടിയിൽ ഇനി ചാകരക്കാലം.
അയർലണ്ടിൽ നഴ്സായ റീനയ്ക്ക് ഇനി സ്വന്തം പേരിനൊപ്പം ഡോക്ടർ എന്നുകൂടി ചേർക്കാം: നഴ്സിംഗിൽ ഡോക്ടറേറ്റ്...
നൃത്താഞ്ജലി & കലോത്സവം 2020: രജിസ്ട്രേഷൻ പുരോഗമിക്കുന്നു; പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു
Share this