Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
അയർലണ്ടിൽ കോവിഡ് കേസുകൾ ഉയരുന്നു: വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗവൺമെന്റ്
ഫേസ് മാസ്കുകൾ എങ്ങനെ ഉപയോഗിക്കണം? സുരക്ഷിതമാണോ? അവയ്ക്ക് ഒരു ചരിത്രമുണ്ടോ?
അന്തിക്കാട്ടെ 'സംഗീത' വിശേഷങ്ങളിൽ രണ്ട് ഐറിഷ് മലയാളികളും; കൂടെ കെ. എസ്. ചിത്രയും, പി. ജയചന്ദ്രനും, ച...
രണ്ട് ചിത്രങ്ങൾ മാത്രം ബാക്കിവെച്ച് ചൈനീസ് ട്വിറ്റർ ആയ വെയ്ബോയിലെ തൻ്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ...
യൂറോപ്പിൽ ( ഒക്ടോബർ 25 ) ഞായറാഴ്ച രാവിലെ മുതൽ വിന്റർ ടൈം: ഇന്ന് രാത്രി ക്ലോക്കിൽ സമയം മാറ്റാൻ മറക്കര...
Share this