കേരളത്തിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനും നിയന്ത്രണത്തിനുമുള്ള അധികാരം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന് വിധിച്ച് സുപ്രീംകോടതി. രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ നിന്ന് ക്ഷേത്രത്തിന്റെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് വിധിച്ച കേരള ഹൈക്കോടതിയുടെ 2011 ജനുവരിയിലെ വിധി സുപ്രീംകോടതി റദ്ദാക്കി. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദൈവഹിതം വിജയിച്ചു എന്നും വിധിയുടെ കൂടുതൽ വിശദാശാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ഗൗരി ലക്ഷ്മിബായ് പറഞ്ഞു.
Kerala Globe News
Related posts:
ലിമെറിക്ക് സീറോ മലബാർ ചർച്ച്: കൈക്കാരന്റെ സ്ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക് സ്വീകരണവും നടന്നു
85 -)o വയസ്സിൽ ആയോധനകലയിൽ അഭ്യാസം കാണിച്ച പൂനെയിൽ നിന്നുള്ള മുത്തശ്ശി ലോകമാകെ വയറൽ
H1B, H4 വിസകൾ അനുവദിക്കുന്നത് നിർത്തി ട്രംപ് ഭരണകൂടം: ഇന്ത്യയെ ബാധിക്കും.
രണ്ടര ലക്ഷം രൂപയോളം ഗൾഫിലേക്ക് സഹായമെത്തിച്ച് അയർലണ്ട് മലയാളി.
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2023 ഫെബ്രുവരി 10,11,12 തീയതികളിൽ