കേരളത്തിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനും നിയന്ത്രണത്തിനുമുള്ള അധികാരം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന് വിധിച്ച് സുപ്രീംകോടതി. രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ നിന്ന് ക്ഷേത്രത്തിന്റെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് വിധിച്ച കേരള ഹൈക്കോടതിയുടെ 2011 ജനുവരിയിലെ വിധി സുപ്രീംകോടതി റദ്ദാക്കി. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദൈവഹിതം വിജയിച്ചു എന്നും വിധിയുടെ കൂടുതൽ വിശദാശാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ഗൗരി ലക്ഷ്മിബായ് പറഞ്ഞു.
Kerala Globe News
Related posts:
കോവിഡ് കാലത്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ കലാസൃഷ്ടി: ചിത്രങ്ങൾകൊണ്ടൊരു മഹാചിത്രം.
റീഫണ്ടുകൾ ശരവേഗത്തിൽ നൽകി എമിറേറ്റ്സ്: എന്നിട്ടും പണം ലഭിക്കാതെ ഉപഭോക്താക്കൾ
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
കൊറോണ കാലത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇതുവരെ പൂർത്തിയായത് അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്...
'ആസ്റ്റര്‍ ദില്‍സെ' ലോകാരോഗ്യദിനത്തില്‍ പ്രവാസികള്‍ക്കായി നൂതന പദ്ധതി