കേരളത്തിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനും നിയന്ത്രണത്തിനുമുള്ള അധികാരം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന് വിധിച്ച് സുപ്രീംകോടതി. രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ നിന്ന് ക്ഷേത്രത്തിന്റെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് വിധിച്ച കേരള ഹൈക്കോടതിയുടെ 2011 ജനുവരിയിലെ വിധി സുപ്രീംകോടതി റദ്ദാക്കി. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദൈവഹിതം വിജയിച്ചു എന്നും വിധിയുടെ കൂടുതൽ വിശദാശാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ഗൗരി ലക്ഷ്മിബായ് പറഞ്ഞു.
Kerala Globe News
Related posts:
കോവിഡ് റാണിയും നിപ്പാ രാജകുമാരിയുമൊക്കെ പഴങ്കഥയാക്കി യു.എൻ. പബ്ലിക്ക് സർവീസ് ഡേ പാനൽ ചർച്ചയിൽ ആരോഗ്യ...
ലോകം മുഴുവൻ ചിരി പടർത്തി ഉത്തർപ്രദേശിലെ അലാവുദ്ദീനും അത്ഭുതവിളക്കും
ക്ലോൺമൽ "സെൻറ് പാട്രിക്സ് ഡേ", പരേഡിൽ വീണ്ടും വിജയികളായി ഇന്ത്യൻ പ്രവാസി സമൂഹം
ഭൂമിയിലെ മാലാഖാമാർക്ക് ഹൃദയംതൊടുന്ന വാക്കുകൾ നൽകി അമിതാഭ് ബച്ചൻ
കോവിഡ് 19- ന്റെ ഉത്ഭവം സ്പെയിനിലോ? ബാഴ്സലോണയിലേക്ക് ഉറ്റുനോക്കി ഗവേഷകർ