സ്വിറ്റ്സ്സർലണ്ടിലെ സൂറിച്ചിൽ മൃഗശാലയിലെ സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ ഒരു വനിതാ ജീവനക്കാരിയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെ ജീവനക്കാരിയെ കടുവ ആക്രമിക്കുന്നത്ചില സന്ദർശകർ കാണുകയും അവർ മറ്റു ജീവനക്കാരുടെ സഹായം തേടുകയുമായിരുന്നു. കടുവയെ പണിപ്പെട്ട് കൂടിന് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ വിജയിച്ചെങ്കിലും ജീവനക്കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. 2015 ൽ ഡെൻമാർക്കിലെ ഒരു മൃഗശാലയിൽ ജനിച്ച ഐറിന എന്ന കടുവ കഴിഞ്ഞ വർഷമാണ് സൂറിച്ചിലേക്ക് എത്തിയത്. എന്നാൽ ഈ ജീവനക്കാരിയും കടുവയും ഒരേസമയം എങ്ങനെ കൂട്ടിൽ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.
Kerala Globe News
Related posts:
നറുചിരിയിൽ ഓണവുമായി സിനിമാതാരം സലിം കുമാർ: ഓഗസ്റ്റ് 30 ന് ഒ.ഐ.സി.സി. അയർലൻഡ് ഫേസ്ബുക്ക് ലൈവ് മറക്കാത...
നികുതി നിരക്ക് 23 ൽ നിന്നും 21 ശതമാനമാക്കി കുറച്ചു: 5 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച...
യുക്രയിനിലുള്ളത് 2000 ലേറെ മലയാളി വിദ്യാർത്ഥികൾ: ആശങ്കയോടെ കേരളവും
15 ലക്ഷം രൂപയോളം ( 17800 യൂറോ ) സംഭാവന നൽകി അയർലണ്ടിൽ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന.
അയർലണ്ടിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി വിർച്വൽ ഷോക്കേസ് ഫെബ്രുവരി 27 ന് : ഇന്ത്യൻ വിദ്യാർ...