സ്വിറ്റ്സ്സർലണ്ടിലെ സൂറിച്ചിൽ മൃഗശാലയിലെ സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ ഒരു വനിതാ ജീവനക്കാരിയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെ ജീവനക്കാരിയെ കടുവ ആക്രമിക്കുന്നത്ചില സന്ദർശകർ കാണുകയും അവർ മറ്റു ജീവനക്കാരുടെ സഹായം തേടുകയുമായിരുന്നു. കടുവയെ പണിപ്പെട്ട് കൂടിന് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ വിജയിച്ചെങ്കിലും ജീവനക്കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. 2015 ൽ ഡെൻമാർക്കിലെ ഒരു മൃഗശാലയിൽ ജനിച്ച ഐറിന എന്ന കടുവ കഴിഞ്ഞ വർഷമാണ് സൂറിച്ചിലേക്ക് എത്തിയത്. എന്നാൽ ഈ ജീവനക്കാരിയും കടുവയും ഒരേസമയം എങ്ങനെ കൂട്ടിൽ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.
Kerala Globe News
Related posts:
അയർലണ്ടിൽ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ മരണം: ഡബ്ലിൻ സിറ്റി വെസ്റ്റിലെ ജോൺസൺ ഡിക്രൂസ് നിര്യാതനായി
അയർലണ്ടിൽ നാലാംഘട്ട ഇളവുകൾക്ക് ഇനിയും കാത്തിരിക്കണം: പബ്ബുകൾ തുറക്കുന്നതും വൈകും: ഓഗസ്റ്റ് 10 മുതൽ ഷ...
കോവിഡ് റാണിയും നിപ്പാ രാജകുമാരിയുമൊക്കെ പഴങ്കഥയാക്കി യു.എൻ. പബ്ലിക്ക് സർവീസ് ഡേ പാനൽ ചർച്ചയിൽ ആരോഗ്യ...
സാമൂഹ്യ അകലം പാലിക്കുവാൻ കറന്റ് കമ്പികൊണ്ട് വേലി സ്ഥാപിച്ച് യു.കെ.യിൽ ഒരു പബ്ബ്
കോവിഡിന് മുൻപിൽ ഒടുവിൽ ഡൊണാൾഡ് ട്രംപും സുല്ലിട്ടു: ആദ്യമായി മാസ്ക് ധരിച്ച് യു.എസ്. പ്രസിഡന്റ്